Monday, April 9, 2018

"കാടിനപ്പുറം ചോലയുണ്ട്. അത് തീരുന്നിടം വരെ ഞാനുമുണ്ട്. പേടിക്കണ്ട കേട്ടോ."
കരടിക്കൊപ്പമവൾ നടന്നു.
"ഇടയിൽ ഞാനൊറ്റയ്ക്കാവുമോ?"
" അതിനീ കാട്ടുചോല തീരുന്നില്ലല്ലോ"
"ഇപ്പോഴും?"
" എപ്പോഴും"
അങ്ങനെ ഇല്ലാത്ത ചോലയിൽ അവർ സസുഖം വാണു.

No comments:

Post a Comment